മതേതരത്വം തകര്‍ത്തെറിഞ്ഞ് സി പി എമ്മും….

നാല് വോട്ടിനു വേണ്ടി ഭരണഘടനയെ ലംഘിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അതിനാല്‍ എന്തു വിലകൊടുത്തും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നുമായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തെ കത്തിക്കാനുള്ള ക്വട്ടേഷനുകളുമായി വിശ്വാസികളെന്ന പേരില്‍ മതഭ്രാന്തര്‍ അഴിഞ്ഞാടിയപ്പോള്‍ സി പി എം എടുത്ത നിലപാട്. എന്നാല്‍ പിന്നീടു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ടതോടെ വോട്ടിനു വേണ്ടി എന്തിനെയും ഒറ്റുകൊടുക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെളിയിച്ചു. ജനങ്ങളെ അന്ധമായ വിശ്വാസികളാക്കി മാറ്റുകയും അതില്‍ അടിയുറച്ചു നില്‍ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ചെയ്യുകയും…

Read More

ഫാത്തിമ നസ്‌റിന്‍ വധം: കൊടുംക്രൂരതയില്‍ കുടുംബം മുഴുവന്‍ പങ്കാളികള്‍

അവള്‍ക്കതു പ്രണയമായിരുന്നു, പക്ഷേ, അവനത് വെറും ലൈംഗികതയും. ഉപയോഗിച്ചുപേക്ഷിച്ച ആ ശരീരത്തോട് അവനു കടുത്ത വെറുപ്പുമായിരുന്നു.

Read More

ധിഷണാശാലിയായ, ആര്‍ജ്ജവമുള്ള പോരാളി; പ്രിയ കുഞ്ഞാമന്‍, വിട…!

  Written by: സഖറിയ കഴിഞ്ഞ കുറെ മാസങ്ങളായി നടത്തുന്ന യാത്രകളെല്ലാം ആദിവാസി ഊരുകളിലേക്കും ദളിത ജീവിതങ്ങളിലേക്കുമായിരുന്നു. അതിനാല്‍ത്തന്നെ, ആ യാത്രകളെല്ലാം ചില സത്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ നിന്നും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വിജയം നേടിയവര്‍ സ്വന്തം ജാതീയത ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതേസമയംതന്നെ, സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായി യാതൊന്നും ചെയ്യുന്നില്ല. എന്നുമാത്രമല്ല, സമൂഹത്തിന്റെ അവഗണനയ്ക്കും ചൂഷണത്തിനും പാത്രമാകുന്ന സ്വന്തം ആളുകളെ സംരക്ഷിക്കാനും അവര്‍ തയ്യാറാകുന്നില്ല. തങ്ങള്‍ പിറവി കൊണ്ട…

Read More

കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ പി സി ജോര്‍ജ്ജിനാവുമോ?

Thamasoma News Desk ബി ജെ പിയില്‍ ലയിച്ചു ചേര്‍ന്ന പി സി ജോര്‍ജ്ജിന് കേരളത്തിലെ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ സാധിക്കുമോ? ഏഴുതവണയാണ് കേരളം പി സി ജോര്‍ജ്ജിനെ എം എല്‍ എ ആക്കിയത്. കോണ്‍ഗ്രസിനൊപ്പവും ഇടതുപക്ഷത്തിനൊപ്പവും അദ്ദേഹം യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ രണ്ടുമുന്നണികളെയും അതിശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. കേരള ജനപക്ഷമെന്ന പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതെല്ലാമാണ് ബി ജെ പിയില്‍ ലയിക്കാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍. സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ ആര്‍ക്കൊപ്പവും പോകാന്‍…

Read More

പണം കൊണ്ടു കഴുകാവുന്നതോ ഈ ചോരക്കറ…..???

ഒരിക്കല്‍ക്കൂടി മലയാളികളുടെ മുന്നിലേക്കാ വാക്കെത്തുകയായി. യെമനില്‍ വധശിക്ഷ കാത്തു കിടക്കുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരാനുളള ഒരേയൊരു വഴി ചോരപ്പണം മാത്രമാണത്രെ…..! യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹദിയെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ യെമനിലെ സന ജയിലില്‍ തടവില്‍ കഴിയുകയാണിപ്പോല്‍ നിമിഷപ്രിയ. തലാലിനെ കൊന്നു കഷണങ്ങളാക്കിയതു താനല്ലെന്നു നിമിഷ പറയുന്നു. പക്ഷേ, നിമിഷയുടെ കേസ് വാദിക്കാന്‍ നല്ലൊരു വക്കീലിനെപ്പോലും ലഭിച്ചില്ല എന്നതാണ് ദു:ഖകരമായ വസ്തുത.ചോരപ്പണത്തിന്റെ ചുടുചോര മണക്കുന്ന വഴികള്‍…..നിഷ്ഠൂരക്കൊലപാതകികളുടെ കൈകളില്‍ പുരണ്ട ചോരക്കറകള്‍ പണം…

Read More

റാം c/o ആനന്ദിയുടെ വ്യാജവില്‍പ്പന; പോലീസില്‍ പരാതി നല്‍കി ഗ്രന്ഥകര്‍ത്താവ്

Thamasoma News Desk റാം c/o ആനന്ദി (Ram C/o Anandi) എന്ന പുസ്തകത്തിന്റെ വമ്പന്‍ സ്വീകാര്യതയ്ക്കു തടയിടാനും എഴുത്തുകാരനായ തന്നെ തകര്‍ക്കാനുമായി പുസ്തകം മുഴുവനായി വ്യാജമായി വിറ്റഴിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് കളമശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവായ അഖില്‍ പി ധര്‍മ്മജന്‍. അതിമനോഹരമായൊരു പ്രണയാനുഭവവും സൗഹൃദവും സാഹോദര്യവും സമ്മാനിക്കുന്നതാണ് ഈ നോവല്‍. അതോടൊപ്പം നിരവധി സസ്‌പെന്‍സുകളും വിരഹത്തിന്റെ തീവ്രതയും വായനക്കാരിലേക്ക് എത്തിക്കുന്നു. വളരെ മികച്ച റിവ്യു ആണ് ഈ നോവലിനു കിട്ടിക്കൊണ്ടിരിക്കുന്നത്. പുസ്തകത്തിന്റെ വില്‍പ്പന…

Read More

തൂലിക നിശ്ചലമായി, ജോണ്‍ പോള്‍ യാത്രയായി

  പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി…

Read More

നിരോധനം അഥവാ അതിമനോഹര ആചാരം……! ഇതു കഴിവുകേടിന്റെ മാറ്റുപേര്‍…!!

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഐങ്കൊമ്പില്‍ ഒരു ബസ് കത്തിയെരിഞ്ഞു. ഒന്നോടി രക്ഷപ്പെടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളായിരുന്നു അതില്‍ വെന്തു മരിച്ചവരില്‍ ഏറെയും. ബസിന്റെ പിന്‍വശത്തുള്ള എമര്‍ജന്‍സി വാതിലിലൂടെ വേഗത്തില്‍ ചാടിയിറങ്ങി രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്കു കഴിഞ്ഞില്ല. അതായിരുന്നു സ്ത്രീകളിലേറെയും വെന്തു മരിക്കാന്‍ ഇടയാക്കിയത്. അപകടത്തിനു ശേഷം ഉടന്‍ ഉത്തരവു വന്നു. സ്വകാര്യബസുകളില്‍ സ്ത്രീകളുടെ സീറ്റ് മുന്‍വശത്തു നിന്നും പിന്‍വശത്തേക്കു മാറ്റണം. ആനവണ്ടികളില്‍ അങ്ങനെ ആയതിനാല്‍ സ്വകാര്യബസുകളിലും അങ്ങനെ മതിയത്രെ…! എന്തായാലും ഭാഗ്യം. അപകടങ്ങളില്‍ പെടുന്നവരേറെയും സ്ത്രീകളാണെന്നും അതിനാല്‍…

Read More

തുല്യത ആരും നല്‍കുന്നതല്ല, സ്വയം നേടിയെടുക്കേണ്ടതാണ്

Thamasoma News Desk നിരവധി ബോധവത്കരണങ്ങളുടേയും എഴുത്തുകളുടേയും ശക്തിപ്പെടുത്തലുകളുടേയും ഫലമായി, സ്വന്തമായി ജോലി നേടിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തില്‍ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും എത്തിച്ചേര്‍ന്നിട്ടുണ്ട് (Gender equality). എങ്കിലും പുറത്തു പോയി ജോലി ചെയ്യാനും പണം സമ്പാദിക്കാനും അങ്ങനെ സമ്പാദിക്കുന്ന പണം സ്വന്തം തീരുമാനപ്രകാരം വിനിയോഗം ചെയ്യാനും ഇന്നും അറിയില്ലാത്ത പെണ്‍കുട്ടികള്‍/സ്ത്രീകളാണ് ഏറെയും. വിവാഹ ജീവിതം തകര്‍ന്നു തരിപ്പണമായിട്ടും ഈ കഴിവില്ലായ്മയ്ക്ക് അവര്‍ നല്‍കേണ്ടി വരുന്ന വില സ്വന്തം ജീവനോളമാണ്. തുല്യതയും സ്വാതന്ത്ര്യവുമൊന്നും ആരും…

Read More